Tuesday 10 February 2015


1 comment:

  1. എന്നും ഏകാന്തത എന്നെ വേട്ടയാടിയിരുന്നു .കുറെ വർഷങ്ങൾ ശരിക്കും പറഞ്ഞാൽ ഏകാന്തതയുടെ താഴ്‌വരയിൽ ആയിരുന്നു.മരണമെന്ന നിത്യ സത്യത്തേയും സ്വപ്നം കണ്ടുറങ്ങിയിരുന്ന ആ നാളുകൾ .ഇപ്പോഴും ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടപോലാണ് .അധ്യാപകനായതിനാൽ എല്ലാ വിദ്യാർഥികളും സ്വന്തം മക്കൾ തന്നെയാണ് .അവരുടെ കലപിലകൾക്കിടയിലും ഞാൻ എന്ന ഏകാന്ത താഴ്വര ഒറ്റപ്പെടുന്നോ എന്നാ ചിന്ത ബാക്കി നില്ക്കുന്നു .

    ReplyDelete